Experience reading like never before
Read in your favourite format - print, digital or both. The choice is yours.
Track the shipping status of your print orders.
Discuss with other readersSign in to continue reading.

"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
''വാക്കുകൾ ഇരുണ്ടിരുണ്ട് ഒടുങ്ങാത്ത രാത്രിയാകുന്ന ഈ കാലച്ചരിവിൽ ഈ കവിതകൾ പടർത്തും നിലാവ് എത്ര ആശ്വാസം എന്നു പറയാനാവില്ല, ഈ വരികൾ എത്രമേൽ എന്നിൽ കുടിയേറുന്നുവെന്നും. ഉടൽ
''വാക്കുകൾ ഇരുണ്ടിരുണ്ട് ഒടുങ്ങാത്ത രാത്രിയാകുന്ന ഈ കാലച്ചരിവിൽ ഈ കവിതകൾ പടർത്തും നിലാവ് എത്ര ആശ്വാസം എന്നു പറയാനാവില്ല, ഈ വരികൾ എത്രമേൽ എന്നിൽ കുടിയേറുന്നുവെന്നും. ഉടൽ നിറയ്ക്കും ഈ എഴുത്തിന് എത്ര ആലിംഗനങ്ങളും മതിയാവില്ല.''
- ജോർജ്
രാത്രി തീരുന്നില്ല
രാത്രി തീരുന്നില്ല;
നടപ്പാതകൾക്കടിയിലൂടെ
വെയിലു തട്ടാതെ നീങ്ങുന്ന
മൂങ്ങകളുടെ പിറുപിറുപ്പുകൾ
രാത്രി തീരുന്നില്ല
രാത്രി തീരുന്നില്ല;
നടപ്പാതകൾക്കടിയിലൂടെ
വെയിലു തട്ടാതെ നീങ്ങുന്ന
മൂങ്ങകളുടെ പിറുപിറുപ്പുകൾ
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ”- അനിത തമ്പി
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ”- അനിത തമ്പി
കഥ (Fiction) വായിക്കുകയോ എഴുതുകയോ ചെയ്യുന്നതു പോലെയല്ല കവിതയുടെ പ്രവൃത്തികൾ എന്നു തോന്നാറുണ്ട്, മിക്കപ്പോഴും. സാധാരണവും ചിരപരിചിതവുമായ നടത്തങ്ങൾക്കിടയിൽ നിന്ന് വിടുതൽ കൊള്ള
കഥ (Fiction) വായിക്കുകയോ എഴുതുകയോ ചെയ്യുന്നതു പോലെയല്ല കവിതയുടെ പ്രവൃത്തികൾ എന്നു തോന്നാറുണ്ട്, മിക്കപ്പോഴും. സാധാരണവും ചിരപരിചിതവുമായ നടത്തങ്ങൾക്കിടയിൽ നിന്ന് വിടുതൽ കൊള്ളുന്ന, അതീതമായ ഒന്നിലേക്ക് എന്നെ ബന്ധിപ്പിക്കുന്ന ആശ്ചര്യകരമായ സന്ദർഭങ്ങളാണ് എനിക്ക് കവിത. കവിത (poetry)എഴുതുമ്പോഴും വായിക്കുമ്പോഴും അത്തരം സന്ദർഭങ്ങൾ, ശകലങ്ങളായെങ്കിലും ഉണ്ടായിത്തീരുന്നതാണ് ജീവിതത്തിൽ ഞാൻ ഭാഷയെ തുന്നിവെക്കുന്നതിന്റെ കാരണവും. എനിക്ക് പരിചയമില്ലാത്ത ഒരാൾ എന്നിൽ നിന്നിറങ്ങി എനിക്കപരിചിതമായ എന്തോ പറഞ്ഞു കേട്ടതു പോലെ ഗൂഢമായ ജിജ്ഞാസയാൽ, ആശ്ചര്യത്താൽ ആ വരിയിൽ ഏറെ നേരം, ഏറെക്കാലങ്ങൾ തന്നെ, ഞാൻ തങ്ങി നിൽക്കുന്നു.
വീടിനടുത്തുള്ള മരം എല്ലാ കാലവും അവിടെ നിൽക്കുന്നു. നാം നോക്കുമ്പോൾ മാത്രമാണ് അത് അവിടെ ഉള്ളത്. നമ്മുടെ ലോകത്തിലേക്ക് നമ്മുടെ നോട്ടത്തിലൂടെ അത് കടന്നുവരുന്നു. കണ്ണടയ്ക്ക
വീടിനടുത്തുള്ള മരം എല്ലാ കാലവും അവിടെ നിൽക്കുന്നു. നാം നോക്കുമ്പോൾ മാത്രമാണ് അത് അവിടെ ഉള്ളത്. നമ്മുടെ ലോകത്തിലേക്ക് നമ്മുടെ നോട്ടത്തിലൂടെ അത് കടന്നുവരുന്നു. കണ്ണടയ്ക്കുമ്പോൾ അത് അതിൻറെ ലോകത്തിലേക്ക് തിരിച്ചുപോകുന്നു. ചിലപ്പോൾ നാം ആ മരത്തെ ഓർമിക്കുന്നു. അപ്പോൾ വീണ്ടും അത് അതിൻറെ ലോകം വിട്ട് നമ്മുടെ ഓർമ്മയുടെ ലോകത്തിലേക്ക് പതുക്കെ കടന്നുവരുന്നു. നമ്മുടെ ഓർമ്മ ആ മരത്തിൽനിന്നും മറ്റൊന്നിലേക്ക്, മറ്റൊരിടത്തേക്ക്, പോകുമ്പോൾ ആ മരം പൊടുന്നനെ അപ്രത്യക്ഷമാവുന്നു. അത് അതിൻറെ ലോകത്തിലേക്ക് പിൻവലിയുന്നു. ഒരു പാമ്പ് അതിന്റെ മാളത്തിലേക്ക്, ഒരു കിളി അതിന്റെ സന്ധ്യയിലേക്ക്, ഒരു കപ്പൽ കടലിൻറെ മറുകരയിലേക്ക്, വിദൂരമായ ഒരു ഉപഗ്രഹം അതിൻറെ ഗോളത്തിന് ചുറ്റും, ചീവീടുകൾ അവയുടെ ശബ്ദത്തിലേക്ക്, മടങ്ങിപ്പോകുന്നു. കവിത മറ്റൊരു ലോകത്തിൽനിന്ന് നമ്മുടെ ലോകത്തിലേക്ക് വന്ന്, നമ്മുടെ ശരീരത്തിന് ചുറ്റിലും കുറെയധികം സമയം നോക്കിനിൽക്കുന്നു. നാം ഉണരുമ്പോൾ, ഓർമ്മ തെറ്റുമ്പോൾ, പൊടുന്നനെ അതു തിരിച്ചുപോകുന്നു
വീടിനടുത്തുള്ള മരം എല്ലാ കാലവും അവിടെ നിൽക്കുന്നു. നാം നോക്കുമ്പോൾ മാത്രമാണ് അത് അവിടെ ഉള്ളത്. നമ്മുടെ ലോകത്തിലേക്ക് നമ്മുടെ നോട്ടത്തിലൂടെ അത് കടന്നുവരുന്നു. കണ്ണടയ്ക്ക
വീടിനടുത്തുള്ള മരം എല്ലാ കാലവും അവിടെ നിൽക്കുന്നു. നാം നോക്കുമ്പോൾ മാത്രമാണ് അത് അവിടെ ഉള്ളത്. നമ്മുടെ ലോകത്തിലേക്ക് നമ്മുടെ നോട്ടത്തിലൂടെ അത് കടന്നുവരുന്നു. കണ്ണടയ്ക്കുമ്പോൾ അത് അതിൻറെ ലോകത്തിലേക്ക് തിരിച്ചുപോകുന്നു. ചിലപ്പോൾ നാം ആ മരത്തെ ഓർമിക്കുന്നു. അപ്പോൾ വീണ്ടും അത് അതിൻറെ ലോകം വിട്ട് നമ്മുടെ ഓർമ്മയുടെ ലോകത്തിലേക്ക് പതുക്കെ കടന്നുവരുന്നു. നമ്മുടെ ഓർമ്മ ആ മരത്തിൽനിന്നും മറ്റൊന്നിലേക്ക്, മറ്റൊരിടത്തേക്ക്, പോകുമ്പോൾ ആ മരം പൊടുന്നനെ അപ്രത്യക്ഷമാവുന്നു. അത് അതിൻറെ ലോകത്തിലേക്ക് പിൻവലിയുന്നു. ഒരു പാമ്പ് അതിന്റെ മാളത്തിലേക്ക്, ഒരു കിളി അതിന്റെ സന്ധ്യയിലേക്ക്, ഒരു കപ്പൽ കടലിൻറെ മറുകരയിലേക്ക്, വിദൂരമായ ഒരു ഉപഗ്രഹം അതിൻറെ ഗോളത്തിന് ചുറ്റും, ചീവീടുകൾ അവയുടെ ശബ്ദത്തിലേക്ക്, മടങ്ങിപ്പോകുന്നു. കവിത മറ്റൊരു ലോകത്തിൽനിന്ന് നമ്മുടെ ലോകത്തിലേക്ക് വന്ന്, നമ്മുടെ ശരീരത്തിന് ചുറ്റിലും കുറെയധികം സമയം നോക്കിനിൽക്കുന്നു. നാം ഉണരുമ്പോൾ, ഓർമ്മ തെറ്റുമ്പോൾ, പൊടുന്നനെ അതു തിരിച്ചുപോകുന്നു
നൂറ്റാണ്ടുകൾക്കു മുമ്പ്, ഈ വീടിനു മുമ്പിലെ പുളിമരത്തിൽ ഒരു കിളി പറന്നുവന്നിരുന്നു. അതിന്റെ നിഴലിൽ പെട്ടെന്ന് സൂര്യൻ മറഞ്ഞു പോയി. രാത്രിയായി. ആ കിളി മരക്കൊമ്പിലിരിക്കുന്ന
നൂറ്റാണ്ടുകൾക്കു മുമ്പ്, ഈ വീടിനു മുമ്പിലെ പുളിമരത്തിൽ ഒരു കിളി പറന്നുവന്നിരുന്നു. അതിന്റെ നിഴലിൽ പെട്ടെന്ന് സൂര്യൻ മറഞ്ഞു പോയി. രാത്രിയായി. ആ കിളി മരക്കൊമ്പിലിരിക്കുന്നത് ഓരോ രാത്രിയിലും ഞാൻ ജനലിലൂടെ കണ്ടു. പകലെല്ലാമത് കുളക്കരയിലെ ഒരത്തിയുടെ മീതെ പാർത്തു. ഒരിക്കൽ ഞാൻ ചെല്ലുമ്പോൾ അത് മലർന്ന്, താഴേയ്ക്കു വീഴുകയായിരുന്നു. വെള്ളത്തിൽ ആഴ്ന്നുപോവുമ്പോൾ അതിന്റെ ഭാരം കൊണ്ട് ചുറ്റിനുമുള്ള മരങ്ങളെല്ലാം ഉലഞ്ഞു പോയത് ഞാൻ ഓർമിച്ചു. അപ്രത്യക്ഷമായിക്കഴിഞ്ഞ ഒരു സ്ഥലത്തെ ഓർമിക്കാതിരിക്കാൻ ഒരിക്കലും മനുഷ്യർക്കാവുകയില്ല. കാലിൽ നിന്നൂരിയെടുത്ത ഇരുമ്പാണിയുടെ അറ്റത്തെ ചോര കലർന്ന വേദനയെ ഓർമിക്കുന്നതു പോലെ എപ്പോഴും നാം മരണങ്ങളിലേയ്ക്കു നടന്നു പൊയ്ക്കൊണ്ടിരുന്നു.
“പ്രതീഷിന്റെ കവിതകൾ ഒഴിഞ്ഞ മൺപാത്രങ്ങളാണ്, അതിൽ ശബ്ദമാണ് നിറയ്ക്കാനാഗ്രഹമെങ്കിൽ അത് സമയവുമായിട്ടുള്ള കേളിയായി മാറും. പ്രവൃത്തികളെ നിമിഷങ്ങളായി പകുക്കുന്നത് നമുക്ക്
“പ്രതീഷിന്റെ കവിതകൾ ഒഴിഞ്ഞ മൺപാത്രങ്ങളാണ്, അതിൽ ശബ്ദമാണ് നിറയ്ക്കാനാഗ്രഹമെങ്കിൽ അത് സമയവുമായിട്ടുള്ള കേളിയായി മാറും. പ്രവൃത്തികളെ നിമിഷങ്ങളായി പകുക്കുന്നത് നമുക്ക് കേൾക്കാനാവും. ഉറുമ്പുകൾ സൂക്ഷിച്ചു വച്ച ധാന്യപ്പൊടിയിൽ നിന്ന് അരി മണിയിലേക്കും അവിടെ നിന്ന് അതിന്റെ വിളഞ്ഞ് മഞ്ഞച്ച കൊയ്ത്ത് കാലത്തിലേക്കും അതുവഴി പല വിതാനങ്ങളിലേക്കുള്ള, പച്ചയിലേക്കും അവസാനം വിത്തിലേക്ക് തന്നെയും മടങ്ങുന്ന സൂക്ഷ്മസഞ്ചാരങ്ങളുടെ പൂർണ്ണവൃത്തമുണ്ടതിൽ.”
- ബിനു എം. പള്ളിപ്പാട്
രാത്രി തീരുന്നില്ല
രാത്രി തീരുന്നില്ല;
നടപ്പാതകൾക്കടിയിലൂടെ
വെയിലു തട്ടാതെ നീങ്ങുന്ന
മൂങ്ങകളുടെ പിറുപിറുപ്പുകൾ
രാത്രി തീരുന്നില്ല
രാത്രി തീരുന്നില്ല;
നടപ്പാതകൾക്കടിയിലൂടെ
വെയിലു തട്ടാതെ നീങ്ങുന്ന
മൂങ്ങകളുടെ പിറുപിറുപ്പുകൾ
കഥ (Fiction) വായിക്കുകയോ എഴുതുകയോ ചെയ്യുന്നതു പോലെയല്ല കവിതയുടെ പ്രവൃത്തികൾ എന്നു തോന്നാറുണ്ട്, മിക്കപ്പോഴും. സാധാരണവും ചിരപരിചിതവുമായ നടത്തങ്ങൾക്കിടയിൽ നിന്ന് വിടുതൽ കൊള്ള
കഥ (Fiction) വായിക്കുകയോ എഴുതുകയോ ചെയ്യുന്നതു പോലെയല്ല കവിതയുടെ പ്രവൃത്തികൾ എന്നു തോന്നാറുണ്ട്, മിക്കപ്പോഴും. സാധാരണവും ചിരപരിചിതവുമായ നടത്തങ്ങൾക്കിടയിൽ നിന്ന് വിടുതൽ കൊള്ളുന്ന, അതീതമായ ഒന്നിലേക്ക് എന്നെ ബന്ധിപ്പിക്കുന്ന ആശ്ചര്യകരമായ സന്ദർഭങ്ങളാണ് എനിക്ക് കവിത. കവിത (poetry)എഴുതുമ്പോഴും വായിക്കുമ്പോഴും അത്തരം സന്ദർഭങ്ങൾ, ശകലങ്ങളായെങ്കിലും ഉണ്ടായിത്തീരുന്നതാണ് ജീവിതത്തിൽ ഞാൻ ഭാഷയെ തുന്നിവെക്കുന്നതിന്റെ കാരണവും. എനിക്ക് പരിചയമില്ലാത്ത ഒരാൾ എന്നിൽ നിന്നിറങ്ങി എനിക്കപരിചിതമായ എന്തോ പറഞ്ഞു കേട്ടതു പോലെ ഗൂഢമായ ജിജ്ഞാസയാൽ, ആശ്ചര്യത്താൽ ആ വരിയിൽ ഏറെ നേരം, ഏറെക്കാലങ്ങൾ തന്നെ, ഞാൻ തങ്ങി നിൽക്കുന്നു.
കണ്ടെടുത്ത കവിത ( found poetry) യുടെ മറ്റൊരു വിന്യാസമായി ഞാനവയെ കാണുന്നു. നിത്യജീവിതത്തിന്റെ ഭാഗമായി അത്തരം തിരച്ചിലുകൾ, നടത്തങ്ങൾ മാറിയിരിക്കുന്നു. ഒരു തരം ധ്യാനം, ഒരുതരം അനുശീലന
കണ്ടെടുത്ത കവിത ( found poetry) യുടെ മറ്റൊരു വിന്യാസമായി ഞാനവയെ കാണുന്നു. നിത്യജീവിതത്തിന്റെ ഭാഗമായി അത്തരം തിരച്ചിലുകൾ, നടത്തങ്ങൾ മാറിയിരിക്കുന്നു. ഒരു തരം ധ്യാനം, ഒരുതരം അനുശീലനം. പദാർത്ഥങ്ങളോടുള്ള എന്റെ സമീപനമാണ് അതിന്റെ രാഷ്ട്രീയത്തെക്കൂടി പ്രകടമാക്കുന്നത്. പദാർത്ഥത്തിൽനിന്നാണ് അർത്ഥം പിറക്കുന്നത്. എഴുത്തുകവിതയിലും (written poetry) വസ്തു - ദൃശ്യ കവിതയിലും ( object/visual poetry) അതേറെ പ്രാധാന്യമുള്ള കാര്യമാണ്. മനുഷ്യരും ജീവജാലങ്ങളും പദാർത്ഥങ്ങളുമെല്ലാം ഭൂമിയുടെ ഭാഗമായിരിക്കുന്നു എന്ന തിരിച്ചറിവു മാത്രമാണ് ഈ രചനകളിലെല്ലാം അടിയടരായിക്കിടക്കുന്നത് എന്ന് തോന്നുന്നു.
''വാക്കുകൾ ഇരുണ്ടിരുണ്ട് ഒടുങ്ങാത്ത രാത്രിയാകുന്ന ഈ കാലച്ചരിവിൽ ഈ കവിതകൾ പടർത്തും നിലാവ് എത്ര ആശ്വാസം എന്നു പറയാനാവില്ല, ഈ വരികൾ എത്രമേൽ എന്നിൽ കുടിയേറുന്നുവെന്നും. ഉടൽ
''വാക്കുകൾ ഇരുണ്ടിരുണ്ട് ഒടുങ്ങാത്ത രാത്രിയാകുന്ന ഈ കാലച്ചരിവിൽ ഈ കവിതകൾ പടർത്തും നിലാവ് എത്ര ആശ്വാസം എന്നു പറയാനാവില്ല, ഈ വരികൾ എത്രമേൽ എന്നിൽ കുടിയേറുന്നുവെന്നും. ഉടൽ നിറയ്ക്കും ഈ എഴുത്തിന് എത്ര ആലിംഗനങ്ങളും മതിയാവില്ല.''
- ജോർജ്
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ”- അനിത തമ്പി
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ”- അനിത തമ്പി
ഭൂമിയുടെ മറുപാതിയെക്കുറിച്ചാണ് ഈ എഴുത്തുകൾ. ഒരാൾ ഇങ്ങ് ഒരു ചരിവിൽ. മറുപാതിയിൽ അങ്ങേച്ചരിവിൽ, വെളളത്തിൽ പരൽമീനുകൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നു. അത് ഇയാൾ കേൾക്കുന്നു. മറ്റെ
ഭൂമിയുടെ മറുപാതിയെക്കുറിച്ചാണ് ഈ എഴുത്തുകൾ. ഒരാൾ ഇങ്ങ് ഒരു ചരിവിൽ. മറുപാതിയിൽ അങ്ങേച്ചരിവിൽ, വെളളത്തിൽ പരൽമീനുകൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നു. അത് ഇയാൾ കേൾക്കുന്നു. മറ്റൊരിടത്ത് ഭൂമിയിൽ മണ്ണിനടിയിൽ വേരുകൾ പൊട്ടുന്നു. പിറ്റേന്ന് ഒരു പച്ചത്തഴപ്പ്. ഭൂമിയിലെ ചെറിയ രഹസ്യങ്ങളുടെ അടയാളങ്ങൾ ഒരാൾ കാണുന്നു. കേൾക്കുന്നു. ഇതെല്ലാം കാണുവാനും കേൾക്കുവാനും പാകത്തിൽ ധ്യാനമൂർത്തിയായ ഒരാളാണ് ഈ കവിതകളിലെ ഉൾനാടൻ മനുഷ്യൻ. ഈ കവിതകളിൽ ആവർത്തിച്ചു സൂചിതമാകുന്ന മറുപാതി, ഇനി തിരിച്ചു പിടിക്കാനാകാത്ത ആ ഉൾനാടൻ സംസ്കാരമാണെന്നു തോന്നുന്നു. ചെറിയ മിന്നാമിനുങ്ങുകളും അയ വരിഞ്ഞ മരത്തിന്റെ മുറിവും അഞ്ചപ്പത്തിൽ നിന്നും അയ്യായിരമായ് പടർന്ന് അവനെ പൊതിഞ്ഞ് ഓരോ മുറിവിലും ഊതുന്ന പൂപ്പലും എല്ലാം കൂടിയ മനുഷ്യന്റെ മറുപാതി. -എൻ.ജി.ഉണ്ണികൃഷ്ണൻ
Are you sure you want to close this?
You might lose all unsaved changes.
India
Malaysia
Singapore
UAE
The items in your Cart will be deleted, click ok to proceed.