''വാക്കുകൾ ഇരുണ്ടിരുണ്ട് ഒടുങ്ങാത്ത രാത്രിയാകുന്ന ഈ കാലച്ചരിവിൽ ഈ കവിതകൾ പടർത്തും നിലാവ് എത്ര ആശ്വാസം എന്നു പറയാനാവില്ല, ഈ വരികൾ എത്രമേൽ എന്നിൽ കുടിയേറുന്നുവെന്നും. ഉടൽ
രാത്രി തീരുന്നില്ല
രാത്രി തീരുന്നില്ല;
നടപ്പാതകൾക്കടിയിലൂടെ
വെയിലു തട്ടാതെ നീങ്ങുന്ന
മൂങ്ങകളുടെ പിറുപിറുപ്പുകൾ
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ”- അനിത തമ്പി
കഥ (Fiction) വായിക്കുകയോ എഴുതുകയോ ചെയ്യുന്നതു പോലെയല്ല കവിതയുടെ പ്രവൃത്തികൾ എന്നു തോന്നാറുണ്ട്, മിക്കപ്പോഴും. സാധാരണവും ചിരപരിചിതവുമായ നടത്തങ്ങൾക്കിടയിൽ നിന്ന് വിടുതൽ കൊള്ള
വീടിനടുത്തുള്ള മരം എല്ലാ കാലവും അവിടെ നിൽക്കുന്നു. നാം നോക്കുമ്പോൾ മാത്രമാണ് അത് അവിടെ ഉള്ളത്. നമ്മുടെ ലോകത്തിലേക്ക് നമ്മുടെ നോട്ടത്തിലൂടെ അത് കടന്നുവരുന്നു. കണ്ണടയ്ക്ക
വീടിനടുത്തുള്ള മരം എല്ലാ കാലവും അവിടെ നിൽക്കുന്നു. നാം നോക്കുമ്പോൾ മാത്രമാണ് അത് അവിടെ ഉള്ളത്. നമ്മുടെ ലോകത്തിലേക്ക് നമ്മുടെ നോട്ടത്തിലൂടെ അത് കടന്നുവരുന്നു. കണ്ണടയ്ക്ക
നൂറ്റാണ്ടുകൾക്കു മുമ്പ്, ഈ വീടിനു മുമ്പിലെ പുളിമരത്തിൽ ഒരു കിളി പറന്നുവന്നിരുന്നു. അതിന്റെ നിഴലിൽ പെട്ടെന്ന് സൂര്യൻ മറഞ്ഞു പോയി. രാത്രിയായി. ആ കിളി മരക്കൊമ്പിലിരിക്കുന്ന
“പ്രതീഷിന്റെ കവിതകൾ ഒഴിഞ്ഞ മൺപാത്രങ്ങളാണ്, അതിൽ ശബ്ദമാണ് നിറയ്ക്കാനാഗ്രഹമെങ്കിൽ അത് സമയവുമായിട്ടുള്ള കേളിയായി മാറും. പ്രവൃത്തികളെ നിമിഷങ്ങളായി പകുക്കുന്നത് നമുക്ക്
രാത്രി തീരുന്നില്ല
രാത്രി തീരുന്നില്ല;
നടപ്പാതകൾക്കടിയിലൂടെ
വെയിലു തട്ടാതെ നീങ്ങുന്ന
മൂങ്ങകളുടെ പിറുപിറുപ്പുകൾ
കഥ (Fiction) വായിക്കുകയോ എഴുതുകയോ ചെയ്യുന്നതു പോലെയല്ല കവിതയുടെ പ്രവൃത്തികൾ എന്നു തോന്നാറുണ്ട്, മിക്കപ്പോഴും. സാധാരണവും ചിരപരിചിതവുമായ നടത്തങ്ങൾക്കിടയിൽ നിന്ന് വിടുതൽ കൊള്ള
കണ്ടെടുത്ത കവിത ( found poetry) യുടെ മറ്റൊരു വിന്യാസമായി ഞാനവയെ കാണുന്നു. നിത്യജീവിതത്തിന്റെ ഭാഗമായി അത്തരം തിരച്ചിലുകൾ, നടത്തങ്ങൾ മാറിയിരിക്കുന്നു. ഒരു തരം ധ്യാനം, ഒരുതരം അനുശീലന
''വാക്കുകൾ ഇരുണ്ടിരുണ്ട് ഒടുങ്ങാത്ത രാത്രിയാകുന്ന ഈ കാലച്ചരിവിൽ ഈ കവിതകൾ പടർത്തും നിലാവ് എത്ര ആശ്വാസം എന്നു പറയാനാവില്ല, ഈ വരികൾ എത്രമേൽ എന്നിൽ കുടിയേറുന്നുവെന്നും. ഉടൽ
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ”- അനിത തമ്പി
ഭൂമിയുടെ മറുപാതിയെക്കുറിച്ചാണ് ഈ എഴുത്തുകൾ. ഒരാൾ ഇങ്ങ് ഒരു ചരിവിൽ. മറുപാതിയിൽ അങ്ങേച്ചരിവിൽ, വെളളത്തിൽ പരൽമീനുകൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നു. അത് ഇയാൾ കേൾക്കുന്നു. മറ്റെ