“പ്രതീഷിന്റെ കവിതകൾ ഒഴിഞ്ഞ മൺപാത്രങ്ങളാണ്, അതിൽ ശബ്ദമാണ് നിറയ്ക്കാനാഗ്രഹമെങ്കിൽ അത് സമയവുമായിട്ടുള്ള കേളിയായി മാറും. പ്രവൃത്തികളെ നിമിഷങ്ങളായി പകുക്കുന്നത് നമുക്ക് കേൾക്കാനാവും. ഉറുമ്പുകൾ സൂക്ഷിച്ചു വച്ച ധാന്യപ്പൊടിയിൽ നിന്ന് അരി മണിയിലേക്കും അവിടെ നിന്ന് അതിന്റെ വിളഞ്ഞ് മഞ്ഞച്ച കൊയ്ത്ത് കാലത്തിലേക്കും അതുവഴി പല വിതാനങ്ങളിലേക്കുള്ള, പച്ചയിലേക്കും അവസാനം വിത്തിലേക്ക് തന്നെയും മടങ്ങുന്ന സൂക്ഷ്മസഞ്ചാരങ്ങളുടെ പൂർണ്ണവൃത്തമുണ്ടതിൽ.”
- ബിനു എം. പള്ളിപ്പാട്
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners